Friday Fasting

‘സങ്കീർത്തന ധ്യാനം’ – 152

‘സങ്കീർത്തന ധ്യാനം’ – 152 പാ. കെ. സി. തോമസ് ദൈവം സംവത്സരത്തെ നിന്റെ നന്മ കൊണ്ട് അലങ്കരിക്കുന്നു, സങ്കീ : 65:11 യിസ്രായേൽ കൊയ്ത്ത് കാലത്ത് പാടിയിരുന്ന ഒരു പാട്ടായായിരുന്നു ഇത്. യുദ്ധം തീർന്ന് പ്രകൃതി ക്ഷോഭങ്ങൾ അവസാനിച്ച് ദേശം ഏറ്റവും അനുഗ്രഹിക്കപ്പെട്ട അവസ്ഥയിൽ ആയി വലിയ കൊയ്ത്ത് നടക്കുമ്പോൾ സന്തോഷിച്ച് ഉല്ലസിച്ച് അവർ പാടി. ഒമ്പത് മുതൽ വാക്യങ്ങൾ സഹസ്രാബ്ദ ഭൂമിയുടെ അനുഗ്രഹ സമൃദ്ധിയെകുറിച്ചുള്ള പ്രവചനമാണ്. എന്നാൽ എല്ലാ പ്രവചനങ്ങൾക്കും അംശനിവൃത്തി, ആത്മീയനിവൃത്തി, പൂർണ്ണനിവൃത്തി […]

‘സങ്കീർത്തന ധ്യാനം’ – 152 Read More »

‘സങ്കീർത്തന ധ്യാനം’ – 151

‘സങ്കീർത്തന ധ്യാനം’ – 151 പാ. കെ. സി. തോമസ് ദൈവം ഭയങ്കരകാര്യങ്ങളാൽ നീതിയോടെ ഞങ്ങൾക്ക് ഉത്തരമരുളുന്നു, സങ്കീ : 65:5 ദാവീദ് എഴുതി, ഭൂമിയിലെ സകല അറുതികളിലും, ദൂരത്തുള്ള സമുദ്രത്തിലും വസിക്കുന്നവർക്ക് ദൈവം ആശ്രയമായ ദൈവമാണ്. ഭൂമിയുടെ അറുതികൾക്ക് സമുദ്രത്തിനും ദൈവം ആശ്രയമായിരിക്കുന്നുയെന്ന് പറഞ്ഞത് അവിടുത്തെ മനുഷ്യർക്ക് ആശ്രയമായിരിക്കുന്നുയെന്നതിനെ ഉദ്ദേശിച്ചാണ്. തന്നിൽ ആശ്രയിക്കുന്ന സകലർക്കും. ദൈവം രക്ഷയാം ദൈവമാണ്. ഭൂമിയുടെ അറ്റത്ത് ചെന്ന് പാർത്താലും ദൈവത്തിലാശ്രയിക്കുന്നവരെ ദൈവത്തിന്റെ കരം നടത്തും. ദൈവം അവരെ കൈവിടുകയില്ല. ഉപേക്ഷിക്കുകയുമില്ല. അവരുടെ പ്രശ്നങ്ങളുടെ നടുവിൽ അവരെ

‘സങ്കീർത്തന ധ്യാനം’ – 151 Read More »

‘സങ്കീർത്തന ധ്യാനം’ – 150

‘സങ്കീർത്തന ധ്യാനം’ – 150 പാ. കെ. സി. തോമസ് സകലമനുഷ്യരും ഭയപ്പെട്ട് ദൈവപ്രവർത്തിയെ വർണ്ണിക്കും, സങ്കീ : 64:9 ഈ സങ്കീർത്തനം എഴുതിയ പശ്ചാത്തലം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത് 58 – )o സങ്കീർത്തനം എഴുതിയ പശ്ചാത്തലം തന്നെയാണെന്നാണ്. ഈ രണ്ട് സങ്കീർത്തനങ്ങൾ തമ്മിൽ വളരെ സാമ്യമുണ്ട്. ശൗലിന്റെയോ അബ്ശാലോമിന്റെയോ പീഢനകാലത്ത് ഇത് രചിച്ചു എന്ന് കരുതുന്നു. ദാവീദ് വളരെ പ്രയാസകരമായ അനുഭവങ്ങളിൽ കൂടെ പോയപ്പോഴാണ് ഈ സങ്കീർത്തനം എഴുതിയത്. ഈ വലിയ പരിശോധനയിൽ ദാവീദ് പ്രാർത്ഥിക്കുകയാണ് പ്രധാനമായും ചെയ്തത്. ദാവീദ് ഒരു

‘സങ്കീർത്തന ധ്യാനം’ – 150 Read More »

‘സങ്കീർത്തന ധ്യാനം’ – 149

‘സങ്കീർത്തന ധ്യാനം’ – 149 പാ. കെ. സി. തോമസ് എന്റെ പ്രാണന് മജ്ജയും മേദസ്സും കൊണ്ടെന്ന പോലെ തൃപ്തി വരുന്നു, സങ്കീ : 63:5,6 സ്വന്ത മകൻ അബ്ശാലോമിന്റെ മത്സരത്തിൽ സിംഹാസനം വിട്ട് ഓടി മരുഭൂമിയിൽ രാപ്പാർക്കേണ്ട സാഹചര്യം ഉണ്ടായപ്പോൾ ദാവീദിന് ഏറ്റവും ധൈര്യവും ആശ്വാസവും നൽകിയത്, ദൈവം എന്റെ ദൈവം എന്നുള്ള ചിന്തയായിരുന്നു. സ്വന്തം എന്ന് ചിന്തിച്ച അമ്മായിയപ്പൻ അനേക വർഷങ്ങൾ ശത്രുവിനെ പോലെ പോരാടി സ്വന്തമെന്ന് ചിന്തിച്ച മാതാപിതാക്കളും മറന്ന അനുഭവം ഉണ്ടായി. സ്വന്തം എന്ന് കരുതിയ

‘സങ്കീർത്തന ധ്യാനം’ – 149 Read More »

‘സങ്കീർത്തന ധ്യാനം’ – 148

‘സങ്കീർത്തന ധ്യാനം’ – 148 പാ. കെ. സി. തോമസ് എന്റെ ഉള്ളം ദൈവത്തിനായി ദാഹിക്കുന്നു, സങ്കീ : 63:1 ഈ സങ്കീർത്തനത്തിന്റെ ശീർഷകത്തിൽ ദാവീദ് യഹൂദാ മരുഭൂമിയിൽ ഇരിക്കും കാലത്ത് ചമച്ചത് എന്ന് കാണുന്നു. ദാവീദിന്റെ ജീവിതത്തിൽ ഉണ്ടായ ഒരു പ്രതിസന്ധിഘട്ടത്തിൽ താൻ മരുഭൂമിയിലേക്ക് ഓടി പോകേണ്ട സാഹചര്യം ഉണ്ടായി. സ്വന്തം മകനായ അബ്ശാലോമിന്റെ മുമ്പിൽ നിന്നും ദാവീദ് ഓടി പോയപ്പോൾ ഒരു പക്ഷെ എഴുതിയതായിരിക്കാം. എന്തായാലും ഈ സങ്കീർത്തനം എഴുതുമ്പോൾ ദാവീദ് രാജാവായിരുന്നു. (വാക്യം 11). ആരും സഹായമില്ലാത്ത മരുഭൂമിയിൽ

‘സങ്കീർത്തന ധ്യാനം’ – 148 Read More »

‘സങ്കീർത്തന ധ്യാനം’ – 147

‘സങ്കീർത്തന ധ്യാനം’ – 147 പാ. കെ. സി. തോമസ് ബലം ദൈവത്തിനുള്ളതെന്ന് ദൈവം അരുളിച്ചെയ്തു, സങ്കീ : 62:11 ഈ സങ്കീർത്തനം ദാവീദ് എഴുതാനുണ്ടായ പശ്ചാത്തലം നമുക്ക് അറിയാം. സ്വന്തം മകൻ അബ്ശാലേം തനിക്കെതിരെ കൂട്ട്കെട്ട് ഉണ്ടാക്കിയത് നിമിത്തം സിംഹാസനം വിട്ട് ഓടേണ്ട സാഹചര്യം ദാവീദിനുണ്ടായി. തന്റെ ഹൃദയത്തെ വളരെ വേദനിപ്പിച്ച സംഭവമായിരിക്കുന്നു. തനിക്കെതിരെ മത്സരിച്ചത് ലോകത്തിൽ ആരെങ്കിലുമല്ല തന്റെ രക്തത്തിൽ നിന്നും ജനിച്ച മകൻ. ഇങ്ങനെ ഉള്ള പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാൻ എല്ലാവരെകൊണ്ടും കഴിയുകയില്ല. ദൈവാശ്രയവും വിശ്വാസവും

‘സങ്കീർത്തന ധ്യാനം’ – 147 Read More »

‘സങ്കീർത്തന ധ്യാനം’ – 146

‘സങ്കീർത്തന ധ്യാനം’ – 146 പാ. കെ. സി. തോമസ് എന്റെ രക്ഷ ദൈവത്തിൽ നിന്ന് വരുന്നു, സങ്കീ : 62:1 സ്വന്ത മകൻ അബ്ശാലോം തനിക്ക് എതിരായി തീർന്നപ്പോൾ സിംഹാസനം വിട്ട് ദാവീദിന് ഓടിപോകേണ്ട സാഹചര്യമുണ്ടായി. അമ്മായിയപ്പനും, സൈന്യങ്ങളും, ഫെലിസ്ത്യരും, അമാലേക്യരുമൊക്കെ തനിക്കെതിരായി നിന്നതിനേക്കാൾ തന്റെ ഹൃദയത്തെ വേദനിപ്പിച്ച സംഭവമായിരുന്നു മകൻ ഉണ്ടാക്കിയ കൂട്ട്കെട്ട്. എന്നാൽ ആ വലിയ പ്രതിസന്ധിയിലും ഞാൻ ഏറെ കുലുങ്ങുകയില്ലയെന്ന് ദാവീദ് പറഞ്ഞു. (വാക്യം 2). ലോകത്തിലെ ഏതൊരു പിതാവും കുലുങ്ങിപ്പോകത്തക്ക സംഭവം. എന്ത് കൊണ്ട് ദാവീദ് ഏറെ കുലുങ്ങുകയില്ലയെന്ന് പറഞ്ഞു.

‘സങ്കീർത്തന ധ്യാനം’ – 146 Read More »

‘സങ്കീർത്തന ധ്യാനം’ – 145

‘സങ്കീർത്തന ധ്യാനം’ – 145 പാ. കെ. സി. തോമസ് പരിപാലിക്കേണ്ടതിന് ദയയും വിശ്വസ്തതയും കല്പിക്കുന്ന ദൈവം, സങ്കീ : 61:6 ദാവീദ് രാജാവായതിന് ശേഷം ദൂരെ ദേശത്ത് പാർക്കേണ്ട സാഹചര്യം ഉണ്ടായപ്പോൾ രചിച്ച കീർത്തനത്തിലെ വാക്കുകളാണ് നമ്മുടെ ധ്യാനവിഷയം. തന്നെ കൊന്ന് രാജത്വം കൈവശമാക്കി ഉറപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ, ദൈവത്തിൽ വിശ്വാസമുണ്ടായിരുന്ന ഭക്‌തന്റെ വാക്കുകളാണിത്. ദൈവം തനിക്ക് സങ്കേതവും ശത്രുവിന്റെ നേരെ ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നതിനാലും ദൈവത്തിന്റെ ചിറകിൻ കീഴിൽ ശരണം പ്രാപിച്ച് ദൈവത്തിന്റെ കൂടാരത്തിൽ താൻ എന്നേക്കും വസിക്കുന്നതിനാലും

‘സങ്കീർത്തന ധ്യാനം’ – 145 Read More »

‘സങ്കീർത്തന ധ്യാനം’ – 144

‘സങ്കീർത്തന ധ്യാനം’ – 144 പാ. കെ. സി. തോമസ് ദൈവത്തിന്റെ നാമത്തെ ഭയപ്പെടുന്നവരുടെ അവകാശം, സങ്കീ : 61:5 ദൈവഭക്തനായിരുന്ന ദാവീദ് ദൈവത്തെ ഭയപ്പെടുന്നവർക്ക് ദൈവം നൽകുന്ന അവകാശങ്ങൾ വളരെ അനുഭവിച്ച് കൊണ്ടിരുന്നതിനാൽ അനുഭവത്തിൽ രേഖപ്പെടുത്തിയ വാക്കുകളാണിത്. ദൈവത്തെ ഭയപ്പെടുന്നവർക്ക് ചില അവകാശങ്ങൾ ദൈവം നല്കുമെന്നത് ദൈവീക വാഗ്ദത്തമാണ്. സങ്കീർത്തനങ്ങൾ 112, 128 എന്നിവ അത് വ്യക്തമാക്കുന്നു. യഹോവയെ ഭയപ്പെട്ട് അവന്റെ കല്പനകളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാനാണ്. അവന് ലഭിക്കുന്ന അനുഗ്രഹങ്ങളും, അവകാശങ്ങളുമാണ് സങ്കീർത്തനത്തിൽ ഉടനീളം കാണുന്നത്. അവന്റെ സന്തതി ഭൂമിയിൽ

‘സങ്കീർത്തന ധ്യാനം’ – 144 Read More »

‘സങ്കീർത്തന ധ്യാനം’ – 143

‘സങ്കീർത്തന ധ്യാനം’ – 143 പാ. കെ. സി. തോമസ് ഞാൻ ദൈവത്തിന്റെ കൂടാരത്തിൽ എന്നേക്കും വസിക്കും, സങ്കീ : 61:4 ദാവീദ് രാജാവായി തീർന്നതിന് ശേഷം ദൂരെദേശത്ത് പാർക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. തന്റെ ഹൃദയം വളരെ ക്ഷീണിച്ച സമയമായിരുന്നുവെങ്കിലും ദൈവത്തിലുള്ള തന്റെ ആശ്രയവും ഒട്ടും കുറഞ്ഞിരുന്നില്ലായെന്ന് ഈ സങ്കീർത്തനം വ്യക്തമാക്കുന്നു. ഹൃദയം ക്ഷീണിച്ച് ഭൂമിയുടെ അറ്റത്ത് നിന്ന് വിളിച്ചപേക്ഷിച്ചപ്പോൾ ദൈവത്തോട് പറഞ്ഞു എനിക്ക് അത്യുന്നതമായ പാറയിലേക്ക് എന്നെ നടത്തേണമേ. അത്യുന്നതമായ ഒരു പാറയെക്കുറിച്ച് ദാവീദിന് വളരെ ഉറപ്പുണ്ടായിരുന്നു.

‘സങ്കീർത്തന ധ്യാനം’ – 143 Read More »

error: Content is protected !!