Tuesday Thoughts

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (27)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (27) പാ. വീയപുരം ജോർജ്കുട്ടി ന്യായമല്ലാത്ത ഒന്നും നമ്മുടെ കയ്യിൽ വരാതിരിപ്പാൻ സൂക്ഷിക്കണം. “അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞു കുറഞ്ഞു പോകും; അധ്വാനിച്ചു സമ്പാദിക്കുന്നവനോ വർധിച്ചു വർധിച്ചു വരും” (സദൃ : 13:11) “ദുഷ്പ്രവർത്തിക്കാരുടെ നിമിത്തം നീ മുഷിയരുത്; നീതികേട്‌ ചെയ്യുന്നവരോട് അസൂയപ്പെടുകയുമരുത്. അവർ പുല്ലു പോലെ വേഗത്തിൽ ഉണങ്ങി പച്ചച്ചെടി പോലെ വാടി പോകുന്നു. യഹോവയിൽ ആശ്രയിച്ചു നന്മ ചെയ്ക; ദേശത്തു പാർത്തു വിശ്വസ്തത ആചരിക്കുക” (സങ്കീ :37:1-3) […]

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (27) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (26)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (26) പാ. വീയപുരം ജോർജ്കുട്ടി 6) ദുഷ്പ്രവർത്തിയിൽ ജീവിക്കുന്നവർ ചിലരുടെ ജീവിതം നിരീക്ഷിച്ചാൽ എല്ലാവർക്കും എപ്പോഴും അവർ ഒരു തലവേദനയാണെന്ന് കാണാം. ഭവനത്തിനും സമൂഹത്തിനും നിയമപാലകർക്കും രാജ്യത്തിനും ദ്രോഹം ചെയ്യുന്നവർ. ഏതെങ്കിലും ദ്രോഹം ചെയ്തില്ലെങ്കിൽ അവർക്ക് ഉറക്കം വരികയില്ല. വളരെ വിശദമായി തന്നെ ഇങ്ങനെയുള്ളവരെ കുറിച്ച് ബൈബിൾ പ്രതിപാദിക്കുന്നുണ്ട്. “നീതിമാനെ ക്ലേശിപ്പിച്ചു കൈക്കൂലി വാങ്ങുകയും ഗോപുരത്തിങ്കൽ ദരിദ്രന്മാരുടെ ന്യായം മറിച്ചു കളയുകയും ചെയ്യുന്നവരെ, നിങ്ങളുടെ അതിക്രമങ്ങൾ അനവധിയും നിങ്ങളുടെ പാപങ്ങൾ

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (26) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (25)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (25) പാ. വീയപുരം ജോർജ്കുട്ടി “നിങ്ങൾ അന്യോന്യം കടിക്കുകയും തിന്നുകളയുകയും ചെയ്താലോ ഒരുവനാൽ ഒരുവൻ ഒടുങ്ങിപ്പോകാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ” (ഗലാ : 5:15) “നാം അന്യോന്യം പോരിന് വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ട് വൃഥാഭിമാനികൾ ആകരുത്” (ഗലാ : 5:26) “സഹോദരന്മാരെ, അന്യോന്യം ദുഷിക്കരുത്; തന്റെ സഹോദരനെ ദുഷിക്കുകയും വിധിക്കുകയും ചെയുന്നവൻ ന്യായപ്രമാണത്തെ ദുഷിക്കുകയും ന്യായപ്രമാണത്തെ വിധിക്കുകയും ചെയുന്നു” (യാക്കോ : 4:11) “നീ ഇരുന്ന് നിന്റെ സഹോദരന് വിരോധമായി സംസാരിക്കുന്നു;

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (25) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (24)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (24) പാ. വീയപുരം ജോർജ്കുട്ടി 5) ബന്ധങ്ങൾ കാത്തു സൂക്ഷികാതെ ജീവിക്കുന്നവർ ഭൂമിയിൽ ചിലർ യിശ്മായേല്യ ജീവിതം നയിക്കുന്നവരാണ്. “അവന് യിശ്മായേൽ എന്ന് പേര് വിലക്കണം; അവൻ കാട്ട്കഴുതയെ പോലെയുള്ള മനുഷ്യനായിരിക്കും. അവന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈ അവന് വിരോധമായും വിരിക്കും; അവൻ തന്റെ സകല സഹോദരന്മാർക്കും എതിരെ പാർക്കും” (ഉല്പത്തി : 16:11,12) ആരും പെട്ടെന്ന് സ്വർഗത്തിൽ നിന്നോ ഭൂമിയുടെ അടിയിൽ നിന്നോ പൊട്ടിമുളച്ചു വന്നവരല്ല.

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (24) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (23)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (23) പാ. വീയപുരം ജോർജ്കുട്ടി 4) സ്വന്തം കാര്യം മാത്രം കരുതി ജീവിതം നയിക്കുന്നവർ വിശുദ്ധ പൗലോസ് പറയുന്നു : “യേശുക്രിസ്തുവിന്റെ കാര്യമല്ല സ്വന്ത കാര്യമത്രേ എല്ലാവരും നോക്കുന്നു” (ഫിലി : 2:21) ചിലരുടെ ജീവിതം പരിശോധിച്ചാൽ, അവർ അവർക്ക് വേണ്ടി മാത്രം ജീവിതം നയിക്കുന്നവരാണ് എന്ന് കാണാം. ഒരു പിതാവിന് തന്റെ വസ്തുവകകൾ മക്കൾക്ക് എഴുതി കൊടുക്കുവാൻ താല്പര്യം ഇല്ലായിരുന്നു. ഒടുവിൽ പലരുടെയും നിർബന്ധത്തിന് വഴങ്ങി എഴുതി കൊടുക്കുവാൻ

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (23) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (22)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (22) പാ. വീയപുരം ജോർജ്കുട്ടി “ഒരുത്തൻ ധനവാനായി തീർന്നാലും അവന്റെ ഭവനത്തിന്റെ മഹത്വം വർദ്ധിച്ചാലും നീ ഭയപ്പെടരുത്. അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ട് പോകയില്ല; അവന്റെ മഹത്വം അവനെ പിൻചെല്ലുകയില്ല” (സങ്കീ : 49:16,17) ഭൗതിക നന്മ മാത്രം ലക്‌ഷ്യം വച്ച് ജീവിതം നയിച്ച ലോത്ത് നേടിയതെല്ലാം തീയ്ക്ക് ഇരയായിത്തീരേണ്ടി വന്നു (ഉല്പ : 13:10-13) ശപഥാർപ്പിത വസ്തു വ്യവസ്ഥ തെറ്റിച്ചു എടുത്തതിനാൽ ആഖാനേയും അവന്റെ കുടുംബത്തെയും കല്ലുകൊണ്ട് എറിയുകയും

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (22) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (21)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (21) പാ. വീയപുരം ജോർജ്കുട്ടി 3) സമ്പാദിക്കുവാൻ മാത്രം ജീവിക്കുന്നവർ “ഞാൻ പിന്നെയും സൂര്യന് കീഴെ മായ കണ്ടു. ഏകാകിയായ ഒരുത്തനുണ്ട്; അവന് ആരുമില്ല, മകനില്ല, സഹോദരനും ഇല്ല; എങ്കിലും അവന്റെ പ്രയത്നത്തിന് ഒന്നിനും അവസാനമില്ല; അവന്റെ കണ്ണിന് സമ്പത്തു കണ്ടു തൃപ്തി വരുന്നതുമില്ല; എന്നാൽ താൻ ആർക്ക് വേണ്ടി പ്രയത്നിച്ചു സുഖാനുഭവം ത്യജിക്കുന്നു ? ഇതും മായയും വല്ലാത്ത കഷ്ടപ്പാടും അത്രേ” (സഭാ : 4:7,8) “ദ്രവ്യ പ്രിയന്

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (21) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (20)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (20) പാ. വീയപുരം ജോർജ്കുട്ടി 7 ജനിച്ചത് ജീവിക്കുവാനായിട്ടാണ് മരിക്കുവാനായിട്ടാണ് മനുഷ്യൻ ജനിച്ചതെങ്കിൽ ജനിക്കുമ്പോൾ തന്നെ മരിക്കുന്നതാണ് മനുഷ്യന് നല്ലത്. ഇയ്യോബ് തന്റെ കഷ്ടതയുടെ ആധിക്യത്തിൽ അങ്ങനെ ചിന്തിച്ചു പോയി. ഇയ്യോബ് 10:18-19, “നീ എന്നെ ഗർഭത്തിൽ നിന്ന് പുറപ്പെടുവിച്ചതെന്തിന് ? ഒരു കണ്ണും എന്നെ കാണാതെ എന്റെ പ്രാണൻ പോകുമായിരുന്നു. ഞാൻ ജനിക്കാത്തത് പോലെ ഇരിക്കുമായിരുന്നു; ഗർഭപാത്രത്തിൽ നിന്ന് എന്നെ ശവകുഴിയിലേക്ക് കൊണ്ട് പോകുമായിരുന്നു” ജനിച്ചത് കൊണ്ട് എങ്ങനെയെങ്കിലും

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (20) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (19)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (19) പാ. വീയപുരം ജോർജ്കുട്ടി 6 വിശുദ്ധ മാർ അപ്രേം ശവസംസ്കാര വേളയിലേക്ക് രചിച്ച ഒരു പ്രാർത്ഥന എന്റെ സഹോദരന്മാരെ, ഞാൻ പാതാളം വഴിയായി കടന്നു പോകുമ്പോൾ, തുറക്കപ്പെട്ടിരുന്നൊരു കല്ലറ കണ്ടു. അതിനുള്ളിൽ എല്ലാത്തരം ബലവന്മാരും പ്രവേശിച്ചിരുന്നു. പലതരം മല്ലന്മാരും അതിനുള്ളിൽ പാർക്കുന്നുണ്ടായിരുന്നു. അവരുടെ കാലടികൾ നാശത്തിലേക്ക് മറിച്ചിടപ്പെട്ടിരുന്നു. മ്ലേച്ഛമായ എട്ടു കാലികളും അതിനുള്ളിൽ കെട്ടിയിരുന്നു. കരഞ്ഞും കൊണ്ട് സങ്കടത്തോടും നെടുവീർപ്പോടും കൂടെ ഞാൻ എന്റെ ദേഹിയോട് ഇപ്രകാരം പറഞ്ഞു

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (19) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (18)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (18) പാ.വീയപുരം ജോർജ്കുട്ടി യേശുക്രിസ്തുവിന്റെ പ്രസ്താവനയിൽ നിന്ന്, മനുഷ്യന്റെ ശരീരത്തിനല്ല പിന്നെയോ ആത്മാവിനാണ് വിലയെന്നും അത് സർവ്വലോകവും നേടുന്നതിനേക്കാളും സ്രേഷ്ടമാണെന്നും നമ്മെ ഓർമ്മിപ്പിക്കുന്നു. എന്നാൽ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യർ പലപ്പോഴും ഈ യാഥാർഥ്യം മനസ്സിലാക്കാതെ, പുറമെയുള്ള ശരീരത്തിന് വേണ്ടിയാണ് കൂടുതൽ പ്രവർത്തിക്കുന്നത്. തന്റെ കയ്യിൽ ലഭിച്ച മാടത്തയുടെ ജീവന് വേണ്ടത് ഒന്നും നൽകാതെ കൂട് പണിത ബാലന്റെ കഥ ഓർമ്മയിൽ വരുന്നു. ഒരിക്കൽ ഒരു ബാലകൻ തന്റെ കൂട്ടുകാരുമായി കളിച്ചു

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (18) Read More »

error: Content is protected !!