Friday Fasting

‘സഫലമീ യാത്ര …’ – (121)

‘സഫലമീ യാത്ര …‘ – (121) പാ. തോമസ് ഫിലിപ്പ്, വെണ്മണി മനഃസാക്ഷിയുടെ മൃദുസ്വരം “അത് കൊണ്ട് എനിക്ക് ദൈവത്തോടും മനുഷ്യരോടും കുറ്റമുള്ള മനഃസാക്ഷി എല്ലായ്‌പോഴും ഉണ്ടായിരിപ്പാൻ ഞാൻ ശ്രമിക്കുന്നു”, അപ്പൊ :24:16 “മനഃസാക്ഷി എന്തെന്ന് വിശദീകരിപ്പാൻ ഒരു ഗോത്രവർഗ്ഗക്കാരനോട് ആവശ്യപ്പെട്ടു. അൽപനേരം ആലോചിച്ച ശേഷം അയാൾ തന്റെ നെഞ്ചിന് നേരെ വിരൽ ചൂണ്ടിയിട്ട് ഇങ്ങനെ പറഞ്ഞു : “അത് നെഞ്ചിലിരുന്ന മുനയുള്ള ഒരു വസ്തുവാകുന്നു. ഞാൻ തെറ്റ് ചെയ്യുമ്പോൾ അത് എന്റെ നേരെ തിരിയുകയും വേദന […]

‘സഫലമീ യാത്ര …’ – (121) Read More »

‘സഫലമീ യാത്ര …’ – (120)

‘സഫലമീ യാത്ര …‘ – (120) പാ. തോമസ് ഫിലിപ്പ്, വെണ്മണി ലാവണ്യ വാക്കുകൾ സാഹിത്യത്തിലെ ഉന്നത പുരസ്കാരങ്ങളിൽ ഒന്നാണ് ലോക പ്രസിദ്ധമായ പുലിസ്റ്റർ ബഹുമതി. അത് നേടിയ തിളക്കമാർന്ന വ്യക്തിത്വമായിരുന്നു കാത്‌ലീൻ പാർക്കർ. പ്രാഥമിക വിദ്യാഭ്യാസ കാലങ്ങളിൽ ഭാഷയിലും ഗ്രാമറിലുമെല്ലാം അവർ ക്ലാസ്സിൽ ഏറെ പിന്നിലായിരുന്നു. ഒരിക്കൽ ഒരു പുതിയ സ്കൂളിൽ അവൾവിദ്യാർത്ഥിയായി എത്തി. അവളുടെ അദ്ധ്യാപിക വ്യാകരണ ക്‌ളാസിൽ ഒരു വായന അപഗ്രഥിക്കുവാൻ ആവശ്യപ്പെട്ടു. ഉത്തരം പഠിക്കാത്ത കാത്‌ലീൻ ഉത്തരം പറയുവാൻ കഴിയാതെ കുഴങ്ങി.

‘സഫലമീ യാത്ര …’ – (120) Read More »

‘സഫലമീ യാത്ര …’ – (119)

‘സഫലമീ യാത്ര …‘ – (119) പാ. തോമസ് ഫിലിപ്പ്, വെണ്മണി കൂടുകൾ വിടുമ്പോൾ “കഴുകൻ തന്റെ കൂട് അനക്കി കുഞ്ഞുങ്ങൾക്ക് മീതെ പറക്കും പോലെ താൻ ചിറക് വിരിച്ച് അവനെ എടുത്ത് തന്റെ ചിറകിന്മേൽ അവനെ വഹിച്ചു”, ആവർ :32:11 ശുശ്രുഷകൾ തികച്ച് മറുകരയിൽ എത്തുവാനുള്ള ദിനങ്ങളിൽ മോശ യിസ്രായേൽ മക്കളോട് പറയുന്ന വാക്കുകളാണിത്. മിദ്യാനിൽ ആടുകളെ മേയിച്ച് കൊണ്ടിരുന്ന നാല്പത് വർഷങ്ങൾക്കിടയിൽ, പല പ്രാവശ്യം കണ്ടിട്ടുള്ള ഒരു കാഴ്ചകളാണ് ഈ വാക്കുകളുടെ പശ്ചാത്തലം. കഴുകനെ

‘സഫലമീ യാത്ര …’ – (119) Read More »

‘സഫലമീ യാത്ര …’ – (118)

‘സഫലമീ യാത്ര …‘ – (118) പാ. തോമസ് ഫിലിപ്പ്, വെണ്മണി അന്യൻ കരയരുത് ഒരു ചെറിയ ഗ്രാമത്തിൽ നരവംശ ശാസ്ത്രത്തിൽ ഗവേഷണം നടത്തുവാനാണ് അയാൾ അവിടെ എത്തിയത്. മാസങ്ങൾക്ക് ശേഷം അയാൾ സ്വന്തനാട്ടിലേക്ക് മടങ്ങുകയാണ്. പോകുന്നതിന് മുൻപ് താൻ ചങ്ങാത്തം കൂടിയ ഗ്രാമത്തിലെ കുട്ടികൾക്കായി ഒരു ചെറിയ മത്സരം നടത്തി. ഒരു മരച്ചുവട്ടിൽ ഒരു കൂട നിറയെ ആപ്പിളുകളും, ചോക്ലേറ്റുകളും നിറച്ചു വച്ചു. കുട്ടികളുടെ കൂട്ടത്തിൽ ആദ്യം ഓടിയെടുക്കുന്നയാൾക്ക് ആ കൂടയും, അതിലുള്ളവയും സമ്മാനമായി സ്വന്തമാക്കാം.

‘സഫലമീ യാത്ര …’ – (118) Read More »

‘സഫലമീ യാത്ര …’ – (117)

‘സഫലമീ യാത്ര …‘ – (117) പാ. തോമസ് ഫിലിപ്പ്, വെണ്മണി തിന്മയുടെ വിന തന്റെ കൈവശമിരുന്ന കൃഷിഭൂമി അഭിവൃദ്ധിപ്പെടുത്തുന്നതിനായി വർഷങ്ങളായി അധ്വാനിച്ച് കൊണ്ടിരുന്ന ഒരു പാട്ടക്കാരന്റെ കഥയാണിത്. നല്ലവനായിരുന്ന ഈ മനുഷ്യന്റെ നല്ല മനസ്സ് മാറി ഹൃദയത്തിൽ അസൂയയും, വിദ്വേഷവും സ്ഥാനം പിടിക്കുന്നതിന് കാരണമായി ഒരു സംഭവം നടന്നു. കരാർ വ്യവസ്ഥ പുതുക്കുവാൻ സമയമായപ്പോൾ, പൊന്ന് പോലെ താൻ പരിപാലിച്ചിരുന്ന കൃഷി ഭൂമി വിവാഹം കഴിക്കുവാൻ പോകുന്ന തന്റെ മകന് എഴുതി കൊടുക്കുവാൻ പോകുകയാണെന്ന് ഉടമസ്ഥൻ

‘സഫലമീ യാത്ര …’ – (117) Read More »

‘സഫലമീ യാത്ര …’ – (116)

‘സഫലമീ യാത്ര …‘ – (116) പാ. തോമസ് ഫിലിപ്പ്, വെണ്മണി പരിപാലകൻ ദൈവവചന ശുശ്രുഷയിൽ അഗ്രഗണ്യനായ ഒരു പ്രസംഗകനായിരുന്നു പാ. W. S. മാർട്ടിൻ. അദ്ദേഹത്തിന്റെ പ്രഭാഷണ ദിവസം ജനങ്ങൾ തിക്കി തിരക്കി കൂടി വന്നിരുന്നു. ദൂരെയുള്ള ഒരു വലിയ യോഗത്തിൽ പ്രസംഗിക്കുവാൻ താൻ വാക്ക് കൊടുത്തിരുന്നു. എന്നാൽ അവിചാരിതമായി രോഗിയായി മാറിയ തന്റെ ഭാര്യയെ വിട്ട് പോകുവാൻ കഴിയാത്ത നിലയിൽ അദ്ദേഹം ആയിത്തീർന്നു. ഈ പ്രശ്‌നത്തെ കുറിച്ച് വളരെ ചിന്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത ശേഷം

‘സഫലമീ യാത്ര …’ – (116) Read More »

‘സഫലമീ യാത്ര …’ – (115)

‘സഫലമീ യാത്ര …‘ – (115) പാ. തോമസ് ഫിലിപ്പ്, വെണ്മണി ജനാലകളാകുക “Christians in the market place”, ബിൽ ഹൈബൽസ് എന്ന ക്രിസ്തീയ ഗ്രന്ഥകാരന്റെ ജീവിത രീതികളിലൂടെ രക്ഷകനെ വെളിവാക്കുന്ന വിശദീകരണമാണ്. യേശുവിനെ ദർശിക്കുവാൻ ലോകത്തിന് സാദ്ധ്യമാകുന്ന ജനാലകൾ ആയി തീരുവാനുള്ള ശക്തമായ ആഹ്വാനങ്ങൾ ഈ പുസ്തകത്തിലുണ്ട്. “പറയുക” എന്നതിനേക്കാൾ “കാട്ടുക” എന്നതാണ് ലോകം വിശ്വാസിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. വോൾഫാങ് എന്ന ജർമ്മൻ യുവാവ് ഈ ഗ്രന്ഥകാരന്റെ ചിന്തകൾ, അനുസരിച്ച് ജീവിക്കുവാൻ ആഗ്രഹിച്ചു. ഒരു

‘സഫലമീ യാത്ര …’ – (115) Read More »

‘സഫലമീ യാത്ര …’ – (114)

‘സഫലമീ യാത്ര …‘ – (114) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഓരോ വാക്കും സ്കോട്ടിഷ് വേദശാസ്ത്രജ്ഞൻ ഡോ. ജോൺ ബെയ്ലി എഡിൻബറോ സർവ്വകലാശാലയിലെ അതിപ്രശസ്തനായ അദ്ധ്യാപകൻ ആയിരുന്നു. തന്റെ ദൈവശാസ്ത്ര ക്ലാസ്സുകൾക്കായി വിദ്യാർഥികൾ കാത്തിരിക്കുമായിരുന്നു. ദൈവത്തെക്കുറിച്ചുള്ള ക്ലാസ്സുകളിൽ താൻ പറയാറുള്ള ചില വാക്കുകൾ വളരെ ശ്രദ്ധേയമായിരുന്നു. “ദൈവത്തെക്കുറിച്ച് നാം പറയുന്ന ഓരോ വാക്കുകളും, അവിടുത്തെ കാതുകൾക്ക് മുന്നിലാണ് എന്ന് നാം എപ്പോഴും ഓർക്കുക. ഒരാളുടെ സാന്നിധ്യം ഇല്ലാത്തപ്പോഴും നിങ്ങൾക്ക് അവരെക്കുറിച്ച് എന്തും പറയാം. അവർ കേൾക്കുകയുമില്ല.

‘സഫലമീ യാത്ര …’ – (114) Read More »

‘സഫലമീ യാത്ര …’ – (113)

‘സഫലമീ യാത്ര …‘ – (113) പാ. തോമസ് ഫിലിപ്പ്, വെണ്മണി നഷ്ട്ടമല്ലാത്ത വായന വില്യം ബാർക്ലെ എന്ന പ്രശസ്തനായ വേദപുസ്തക വ്യാഖ്യാതാവ് എഴുതിയിട്ടുള്ള ഒരു സംഭവ കഥയുണ്ട്. ഒന്നാം ലോക മഹായുദ്ധ കാലത്തേ ഒരു സൈനിക ക്യാമ്പിലായിരുന്നു സംഭവം. പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത ദിനങ്ങളിൽ സൈനികർ പതിയെ ആലസ്യത്തിലായി. അക്കൂട്ടത്തിൽ ദൈവവിശ്വാസമില്ലാത്ത നിരീശ്വരനായ ഒരു സൈനികനും കൂട്ടത്തിലുണ്ടായിരുന്നു. സാഹസികതകൾ ഒന്നുമില്ലാതെ ദിവസങ്ങൾ നീണ്ടപ്പോൾ, മടുപ്പ് മാറ്റുവാൻ ഒരു പുസ്തകം തേടി ക്യാമ്പിലെ സൈനിക ചാപ്ളെയിൻറെ അടുത്തെത്തി.

‘സഫലമീ യാത്ര …’ – (113) Read More »

‘സഫലമീ യാത്ര …’ – (112)

‘സഫലമീ യാത്ര …‘ – (112) പാ. തോമസ് ഫിലിപ്പ്, വെണ്മണി വളർത്താതിരിക്കുക ഗോത്രത്തലവനും, ചെറുമകനും തീ കാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ചെറുമകൻ ഗോത്രത്തിന്റെ പരമ്പരാഗത രീതികൾ ലംഘിക്കുന്ന ഏതോ പ്രവർത്തി ചെയ്തു. അവ തുടരാതെ പരമ്പരാഗത രീതികൾ പറഞ്ഞു കൊടുക്കുമ്പോൾ ചെറുമകന് വ്യക്തമാക്കുവാൻ ഒരു ഉപമ കൂടെ പറഞ്ഞു. നമ്മുടെ ഉള്ളിൽ രണ്ട് ചെന്നായ്ക്കൾ ഉണ്ടെന്ന്‌ ചിന്തിക്കുക. ഒന്ന് നല്ലതും മറ്റേത് നല്ലതല്ലാത്തതും. രണ്ടും നമ്മെ ജയിക്കുവാൻ പരിശ്രമിച്ചു കൊണ്ടേയിരിക്കും. ഏത് ചെന്നായാവ്വും ഒടുവിൽ ജയിക്കുക.” ‘നാം തീൻ

‘സഫലമീ യാത്ര …’ – (112) Read More »

error: Content is protected !!