Friday Fasting

‘സഫലമീ യാത്ര …’ – (127)

‘സഫലമീ യാത്ര …‘ – (127) പാ. തോമസ് ഫിലിപ്പ്, വെണ്മണി പ്രതിച്ഛായ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിൻസ്റ്റൺ ചർച്ചിലിന്റെ എൺപതാം ജന്മദിനം ആഘോഷിക്കുന്നതിനായി, പ്രശസ്ത ഭരണതന്ത്രജ്ഞനായിരുന്ന അദ്ദേഹത്തിന്റെ ചിത്രം വരയ്ക്കുവാനായി ബ്രിട്ടീഷ് പാർലമെന്റ് ഒരു ചിത്രകാരനെ നിയോഗിച്ചു. “എങ്ങനെയാണ് നിങ്ങൾ എന്നെ ചിത്രീകരിക്കുവാൻ പോകുന്നത്”, ചിത്രകാരനോട് ചർച്ചിൽ ചോദിച്ചു. “ഒരു മാലാഖയായോ, അതോ ബുൾഡോഗിനെപ്പോലെയോ, “ജനങ്ങൾക്കിടയിൽ തന്നെ കുറിച്ചുള്ള ഈ അഭിപ്രായങ്ങൾ, അദ്ദേഹത്തിന് ഇഷ്ട്ടമായിരുന്നു. താൻ കാണുന്നത് പോലെ വരയ്ക്കാം എന്നായിരുന്നു ചിത്രകാരന്റെ മറുപടി. ഒടുവിൽ […]

‘സഫലമീ യാത്ര …’ – (127) Read More »

‘സഫലമീ യാത്ര …’ – (126)

‘സഫലമീ യാത്ര …‘ – (126) പാ. തോമസ് ഫിലിപ്പ്, വെണ്മണി കൂടെയുള്ളവർ തിരക്കേറിയ ഒരു ട്രെയിനിൽ രാവിലെ യാത്ര ചെയ്ത ഒരാൾ സഹയാത്രികരെ തള്ളുകയും, അതിക്രമ വാക്കുകൾ പറഞ്ഞ് അപമാനിക്കുകയും ചെയ്തു. സാധാരണ ഇത്തരം സംഭവങ്ങൾ യാത്ര തീരുമ്പോൾ ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. പക്ഷെ, ഇത്തവണ വേറൊരാൾ ഇതെല്ലം ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു. പിന്നീട് വൈറലായി ആ ചിത്രങ്ങൾ മാറുവാൻ ഒരു കാരണം ഉണ്ടായിരുന്നു. സഹയാത്രികനെ അപമാനിച്ചയാൾ ഒരു ഉദ്യോഗം തേടി ഇന്റർവ്യുവിനായി ഒരു വലിയ സ്ഥാപനത്തിലേക്കുള്ള യാത്രയിലായിരുന്നു.

‘സഫലമീ യാത്ര …’ – (126) Read More »

‘സഫലമീ യാത്ര …’ – (125)

‘സഫലമീ യാത്ര …‘ – (125) പാ. തോമസ് ഫിലിപ്പ്, വെണ്മണി ബന്ധങ്ങളുടെ കോട്ട വളരെ പ്രശസ്തമായ ഹാവാർഡ് ബിസിനസ്സ് സ്‌കൂളിലെ ഒരു പ്രഫസ്സർ ബിസ്സിനസ്സിലും, വ്യക്തി ജീവിതത്തിലും വിജയികൾ ആര് കുറിച്ച് എഴുതിയ പ്രസിദ്ധമായ ഒരു ലേഖനമുണ്ട്. താൻ വിദ്യാർത്ഥികൾക്ക് എഴുതിയ കത്ത് രൂപത്തിലുള്ള ഒരു ലേഖനം ബന്ധങ്ങളിലൂടെയുള്ള വിജയത്തെകുറിച്ചാണ്. ഒരിടത്ത് താൻ എഴുതുന്നത്, തന്റെ ക്‌ളാസ്സുകളിലെ പാഠങ്ങൾ രണ്ടാം സ്ഥാനത്ത് നിർത്തുക. പലപ്പോഴും പേര് കേട്ട കലാലയങ്ങളിൽ പോലും വിജയം അളക്കുന്നത് ടെസ്റ്റുകളിൽ ലഭിക്കുന്ന

‘സഫലമീ യാത്ര …’ – (125) Read More »

‘സഫലമീ യാത്ര …’ – (124)

‘സഫലമീ യാത്ര …‘ – (124) പാ. തോമസ് ഫിലിപ്പ്, വെണ്മണി തിരുവെഴുത്തുകളുടെ സഖിത്വം റഷ്യയിലെ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഉന്നതകുലജാത ഒരു പുരോഹിതൻ സന്ദർശിച്ചു. അദ്ദേഹം ഒരു ബൈബിൾ ഭാഗം വായിച്ച് അവന് വേണ്ടി പ്രാർത്ഥിച്ചു. പക്ഷെ, അവനിത് പരിഹാസത്തോടെയും പുശ്ചത്തോടെയുമാണ് കണ്ടത്. എന്നാൽ അദ്ദേഹം തടവ് മുറി വിടും മുൻപേ, ഒരു ബൈബിൾ അവന് നൽകുകയും, വിനയപൂർവം വായനക്കായി അവനെ നിർബന്ധിക്കുകയും ചെയ്തു. കോപിഷ്ഠനായ ചെറുപ്പക്കാരൻ ഉടനെ തന്നെ അത് ഒരു ഭാഗത്തേക്ക് തട്ടി

‘സഫലമീ യാത്ര …’ – (124) Read More »

‘സഫലമീ യാത്ര …’ – (123)

‘സഫലമീ യാത്ര …‘ – (123) പാ. തോമസ് ഫിലിപ്പ്, വെണ്മണി കീഴടങ്ങുക, എതിർത്ത് നിൽക്കുക ആളുകൾ ആ മുദ്രകളെ “പിശാചിന്റെ പാദമുദ്രകൾ’, എന്നാണ് വിളിക്കുന്നത്. അമേരിക്കയിലെ ഒരു പള്ളിയുടെ സമീപം കുന്നിൻ മുകളിലുള്ള പാറയിൽ പതിഞ്ഞിരിക്കുന്ന പാദങ്ങളുടെ മുദ്രയാണത്. പ്രാദേശിക ഐതിഹ്യമനുസരിച്ചു 1740 ലാണ് ആ പാദമുദ്രകൾ പതിയുന്നത്. ആ കാലഘട്ടത്തിന്റെ അതിശക്തമായ ക്രിസ്തീയ ഉണർവ്വ് പ്രാസംഗികൻ ജോർജ് വൈറ്റ് ഫീൽഡ് ശക്തിയോടെ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ പള്ളിയുടെ മുകളിലിരുന്ന പിശാച് ഭയപ്പെട്ട് പട്ടണം വിട്ടോടുന്നതിനായി താഴേക്ക്

‘സഫലമീ യാത്ര …’ – (123) Read More »

‘സഫലമീ യാത്ര …’ – (122)

‘സഫലമീ യാത്ര …‘ – (122) പാ. തോമസ് ഫിലിപ്പ്, വെണ്മണി യേശുവിനെ കാണണം വേദശാസ്ത്രത്തിൽ ഉന്നത ബിരുദം എടുത്ത ഒരു യുവ പുരോഹിതൻ ഒരു ഇടവകയിലേക്ക് നിയമിതനായി. വലിയ ബിരുദമോ, ആധുനികനോ ഒന്നുമല്ലായിരുന്നു എങ്കിലും ആഴമായ ദൈവഭക്തിയും ആത്മാർത്ഥതയുള്ള ഒരു സാധു പട്ടക്കാരൻ ശുശ്രുഷ ചെയ്തിരുന്ന ഒരു ഇടവക ആയിരുന്നു അത്. പൊടിപ്പും, തൊങ്ങലും ഒന്നുമില്ലാതെ ശുശ്രുഷ ചെയ്തിരുന്ന വ്യക്തിയായിരുന്നു. യുവാവായ പുതിയ പട്ടക്കാരൻ, മതിപ്പുണ്ടാക്കാൻ തനറെ പ്രസംഗ ചാതുര്യം പ്രകടിപ്പിച്ചും, മഹാന്മാരുടെ ഉദ്ധരിണകളോടും, പ്രസംഗ

‘സഫലമീ യാത്ര …’ – (122) Read More »

‘സഫലമീ യാത്ര …’ – (121)

‘സഫലമീ യാത്ര …‘ – (121) പാ. തോമസ് ഫിലിപ്പ്, വെണ്മണി മനഃസാക്ഷിയുടെ മൃദുസ്വരം “അത് കൊണ്ട് എനിക്ക് ദൈവത്തോടും മനുഷ്യരോടും കുറ്റമുള്ള മനഃസാക്ഷി എല്ലായ്‌പോഴും ഉണ്ടായിരിപ്പാൻ ഞാൻ ശ്രമിക്കുന്നു”, അപ്പൊ :24:16 “മനഃസാക്ഷി എന്തെന്ന് വിശദീകരിപ്പാൻ ഒരു ഗോത്രവർഗ്ഗക്കാരനോട് ആവശ്യപ്പെട്ടു. അൽപനേരം ആലോചിച്ച ശേഷം അയാൾ തന്റെ നെഞ്ചിന് നേരെ വിരൽ ചൂണ്ടിയിട്ട് ഇങ്ങനെ പറഞ്ഞു : “അത് നെഞ്ചിലിരുന്ന മുനയുള്ള ഒരു വസ്തുവാകുന്നു. ഞാൻ തെറ്റ് ചെയ്യുമ്പോൾ അത് എന്റെ നേരെ തിരിയുകയും വേദന

‘സഫലമീ യാത്ര …’ – (121) Read More »

‘സഫലമീ യാത്ര …’ – (120)

‘സഫലമീ യാത്ര …‘ – (120) പാ. തോമസ് ഫിലിപ്പ്, വെണ്മണി ലാവണ്യ വാക്കുകൾ സാഹിത്യത്തിലെ ഉന്നത പുരസ്കാരങ്ങളിൽ ഒന്നാണ് ലോക പ്രസിദ്ധമായ പുലിസ്റ്റർ ബഹുമതി. അത് നേടിയ തിളക്കമാർന്ന വ്യക്തിത്വമായിരുന്നു കാത്‌ലീൻ പാർക്കർ. പ്രാഥമിക വിദ്യാഭ്യാസ കാലങ്ങളിൽ ഭാഷയിലും ഗ്രാമറിലുമെല്ലാം അവർ ക്ലാസ്സിൽ ഏറെ പിന്നിലായിരുന്നു. ഒരിക്കൽ ഒരു പുതിയ സ്കൂളിൽ അവൾവിദ്യാർത്ഥിയായി എത്തി. അവളുടെ അദ്ധ്യാപിക വ്യാകരണ ക്‌ളാസിൽ ഒരു വായന അപഗ്രഥിക്കുവാൻ ആവശ്യപ്പെട്ടു. ഉത്തരം പഠിക്കാത്ത കാത്‌ലീൻ ഉത്തരം പറയുവാൻ കഴിയാതെ കുഴങ്ങി.

‘സഫലമീ യാത്ര …’ – (120) Read More »

‘സഫലമീ യാത്ര …’ – (119)

‘സഫലമീ യാത്ര …‘ – (119) പാ. തോമസ് ഫിലിപ്പ്, വെണ്മണി കൂടുകൾ വിടുമ്പോൾ “കഴുകൻ തന്റെ കൂട് അനക്കി കുഞ്ഞുങ്ങൾക്ക് മീതെ പറക്കും പോലെ താൻ ചിറക് വിരിച്ച് അവനെ എടുത്ത് തന്റെ ചിറകിന്മേൽ അവനെ വഹിച്ചു”, ആവർ :32:11 ശുശ്രുഷകൾ തികച്ച് മറുകരയിൽ എത്തുവാനുള്ള ദിനങ്ങളിൽ മോശ യിസ്രായേൽ മക്കളോട് പറയുന്ന വാക്കുകളാണിത്. മിദ്യാനിൽ ആടുകളെ മേയിച്ച് കൊണ്ടിരുന്ന നാല്പത് വർഷങ്ങൾക്കിടയിൽ, പല പ്രാവശ്യം കണ്ടിട്ടുള്ള ഒരു കാഴ്ചകളാണ് ഈ വാക്കുകളുടെ പശ്ചാത്തലം. കഴുകനെ

‘സഫലമീ യാത്ര …’ – (119) Read More »

‘സഫലമീ യാത്ര …’ – (118)

‘സഫലമീ യാത്ര …‘ – (118) പാ. തോമസ് ഫിലിപ്പ്, വെണ്മണി അന്യൻ കരയരുത് ഒരു ചെറിയ ഗ്രാമത്തിൽ നരവംശ ശാസ്ത്രത്തിൽ ഗവേഷണം നടത്തുവാനാണ് അയാൾ അവിടെ എത്തിയത്. മാസങ്ങൾക്ക് ശേഷം അയാൾ സ്വന്തനാട്ടിലേക്ക് മടങ്ങുകയാണ്. പോകുന്നതിന് മുൻപ് താൻ ചങ്ങാത്തം കൂടിയ ഗ്രാമത്തിലെ കുട്ടികൾക്കായി ഒരു ചെറിയ മത്സരം നടത്തി. ഒരു മരച്ചുവട്ടിൽ ഒരു കൂട നിറയെ ആപ്പിളുകളും, ചോക്ലേറ്റുകളും നിറച്ചു വച്ചു. കുട്ടികളുടെ കൂട്ടത്തിൽ ആദ്യം ഓടിയെടുക്കുന്നയാൾക്ക് ആ കൂടയും, അതിലുള്ളവയും സമ്മാനമായി സ്വന്തമാക്കാം.

‘സഫലമീ യാത്ര …’ – (118) Read More »

error: Content is protected !!