Friday Fasting

‘സങ്കീർത്തന ധ്യാനം’ – 22

‘സങ്കീർത്തന ധ്യാനം’ – 22പാ. കെ. സി. തോമസ് “രക്ഷയ്ക്കായി കാംക്ഷിക്കുന്നവനെ അതിലാക്കും”, സങ്കീ : 12:5 ശൗൽ ദാവീദിനെ പീഡിപ്പിക്കുന്ന കാലത്ത് ദാവീദ് രചിച്ച സങ്കീർത്തനത്തിലെ ഒരു വാചകമാണിത്, വ്യാജം പറയുന്നവരുടെ ഇടയിൽ പാർക്കുന്നതിനേക്കാൾ സിംഹങ്ങളുടെ ഇടയിൽ പാർക്കുന്നത് നല്ലതെന്ന് ദാവീദിന് തോന്നിയ സന്ദർഭങ്ങൾ ഉണ്ട്. ആ സാഹചര്യത്തിൽ യഹോവേ രക്ഷിക്കേണമേ എന്ന് പറഞ്ഞ് ദാവീദ് നിലവിളിച്ചു പ്രാർത്ഥിച്ചു. അതിന് മറുപടി എന്നവണ്ണം ദൈവം പറയുന്ന വാക്കുകൾ ദാവീദ് കേട്ടു. ഇപ്പോൾ ഞാൻ എഴുന്നേൽക്കും രക്ഷയ്ക്കായി […]

‘സങ്കീർത്തന ധ്യാനം’ – 22 Read More »

‘സങ്കീർത്തന ധ്യാനം’ – 21

‘സങ്കീർത്തന ധ്യാനം’ – 21പാ. കെ. സി. തോമസ് ‘ദൈവത്തിന്റെ കണ്ണുകൾ ദർശിക്കുന്നു’, സങ്കീ : 11:4 ദുഷ്ടന്മാർ ഹൃദയ പരാമർത്ഥികളെ ഇരുട്ടത്ത് എയ്യേണ്ടതിന് വില്ല് കുലച്ച് അസ്ത്രം ഞാണിന്മേൽ തൊടുവിച്ച് നിൽക്കുമ്പോൾ സ്വർഗ്ഗത്തിലെ സിംഹാസനത്തിൽ രാജാവായിരുന്ന് സകലത്തെയും അടക്കിവാഴുന്ന ദൈവത്തിന്റെ കണ്ണുകൾ തന്നെ ദർശിക്കുന്നുണ്ടെന്ന് ബോധ്യമുണ്ടായിരുന്ന ദാവീദ് എഴുതിയ വാക്കുകളാണിത്. സ്വർഗ്ഗത്തിൽ വസിക്കുന്ന ദൈവം യിസ്രായേലിന്റെ പരിപാലകനാണ്. അവൻ ഉറങ്ങുന്നില്ല, മയങ്ങുന്നില്ല. ദുഷ്ടന്മാർ ഹൃദയ പരാമർത്ഥികളെ എയ്യുവാൻ തുടങ്ങുന്നത് ദർശിക്കുന്ന ദൈവം അടങ്ങിയിരിക്കയില്ല. ദൈവം പരിചയുമായി

‘സങ്കീർത്തന ധ്യാനം’ – 21 Read More »

‘സങ്കീർത്തന ധ്യാനം’ – 20

‘സങ്കീർത്തന ധ്യാനം’ – 20പാ. കെ. സി. തോമസ് ‘അടിസ്ഥാനങ്ങൾ മറിഞ്ഞ് പോയാൽ’, സങ്കീ : 11:3 ബൈബിളിൽ പല ചോദ്യങ്ങൾ കാണുന്നതിൽ ഒരു ചോദ്യമാണിത്. ഈ ചോദ്യത്തിന്റെ പശ്ചാത്തലം ശ്രദ്ധിച്ചാൽ മറുപടി പറയുവാൻ എളുപ്പമാണ്. പക്ഷികൾ സങ്കേതമാക്കിയിരിക്കുന്ന വൃക്ഷങ്ങൾ ഇളക്കുകയോ മുറിക്കുകയോ ചെയ്ത് കൊണ്ട് പക്ഷികളെ നിങ്ങളുടെ പർവ്വതങ്ങളിലേക്ക് പറന്ന് പോകുകയെന്ന് പറയുന്നത് പോലെ, ദാവീദിന്റെ അടിസ്ഥാനങ്ങളെ ശത്രു ഇളക്കിയും മറിച്ചും അവൻ ഓടിപോകുന്നത് കാണുവാൻ പ്രവർത്തിക്കുമ്പോൾ എഴുതിയ ഒരു സങ്കീർത്തനമാണിത്. കുടുംബജീവിതത്തിന്റെ അടിസ്ഥാനത്തെ ഇളക്കി,

‘സങ്കീർത്തന ധ്യാനം’ – 20 Read More »

‘സങ്കീർത്തന ധ്യാനം’ – 19

‘സങ്കീർത്തന ധ്യാനം’ – 19പാ. കെ. സി. തോമസ് ‘അനാഥന് ദൈവം സഹായിയാകുന്നു’, സങ്കീ :10:14 അനാഥരെ സഹായിക്കുവാൻ പൊതുവേ മനുഷ്യർക്ക് താല്പര്യമില്ല. എല്ലാം ഉള്ളവരും അറിയപ്പെടുന്നവരുമാകുന്നെങ്കിൽ സഹായികളായി നിൽക്കുവാൻ പലർക്കും താല്പര്യമാണ്. അനാഥനെ സഹായിച്ചാൽ ആര് അറിയാനാണ്. അത് കൊണ്ട് പലരും അവരെ അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ദൈവം ആർക്ക് ഇങ്ങനെയുള്ള ദൈവമാണെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ദൈവം അനാഥന്മാർക്ക് പിതാവും, വിധവകൾക്ക് ന്യായപാലകനുമാണ്. നാഥനില്ലാത്തവർക്ക് ദൈവം നാഥനാണ്. (സങ്കീ : 68:5). തന്റെ ഭക്തന്മാരെ നാഥനില്ലാത്തവരായി

‘സങ്കീർത്തന ധ്യാനം’ – 19 Read More »

‘സങ്കീർത്തന ധ്യാനം’ – 18

‘സങ്കീർത്തന ധ്യാനം’ – 18പാ. കെ. സി. തോമസ് ‘മർഥ്യരത്രേയെന്ന് അറിയേണ്ടതിന് ഭയം വരുത്തുന്ന ദൈവം’, സങ്കീ : 9:20 മനുഷ്യൻ മർത്യനാണെന്ന് എപ്പോഴും ഓർക്കുവാൻ ദൈവം ആഗ്രഹിക്കുന്നു. ദൈവം അമർത്യതയുള്ളവൻ മനുഷ്യൻ മർത്യൻ. ദാവീദിനെതിരായി നിന്നവരുടെ വെല്ലുവിളിയും ഭീഷണിയും കേട്ടാൽ അവർ മർത്യരല്ലയെന്ന് തോന്നിപോകുമായിരുന്നു. എന്നാൽ ദാവീദിന് അറിയാമായിരുന്നു. സകല മനുഷ്യരും മർത്യരാണെന്ന്. മനുഷ്യൻ മർത്യനാണെന്ന് ഗ്രഹിച്ചാലേ അവന്റെ അഹങ്കാരം കുറയുകയുള്ളൂ. അത് കൊണ്ട് അവർ മർത്യരത്രെ.എന്ന് അറിയേണ്ടതിന് അവർക്ക് ഭയം വരുത്തേണമേ എന്ന് ദാവീദ്

‘സങ്കീർത്തന ധ്യാനം’ – 18 Read More »

‘സങ്കീർത്തന ധ്യാനം’ – 17

‘സങ്കീർത്തന ധ്യാനം’ – 17പാ. കെ. സി. തോമസ് ‘സാധുക്കളുടെ പ്രത്യാശയ്ക്ക് എന്നും ഭംഗം വരികയില്ല’, സങ്കീ : 9:18 ദാവീദ് അനുഭവത്തിൽ പാടിയ പാട്ടാണിത്. പ്രത്യാശയ്ക്കും ഭംഗം വരത്തക്ക സാഹചര്യങ്ങളിലൂടെ താൻ കടന്ന് പോയിട്ടുണ്ട്. ആടുകളെ മേയ്ച്ചു നടന്ന കാലത്ത് ഒരു സുപ്രഭാതത്തിൽ അപ്രതീക്ഷിതമായ ഒരു സംഭവം സംഭവിച്ചു. പെട്ടെന്ന് തന്റെ ഭവനത്തിലേക്ക് തന്നെ വിളിച്ചു വരുത്തി. ശാമുവേൽ പ്രവാചകൻ തൈലക്കൊമ്പിൽ നിന്ന് തൈലം പകർന്ന് കൊണ്ട് പ്രഖ്യാപിച്ചു ദൈവം തന്റെ അവകാശത്തിന്റെ പ്രഭുവായി ഇന്ന്

‘സങ്കീർത്തന ധ്യാനം’ – 17 Read More »

‘സങ്കീർത്തന ധ്യാനം’ – 16

‘സങ്കീർത്തന ധ്യാനം’ – 16പാ. കെ. സി. തോമസ് ‘യഹോവ പീഢിതന് ഒരു അഭയസ്ഥാനം’, സങ്കീ : 9:9 ദൈവഭക്തന്മാർ അനുഭവത്തിന്റെ വെളിച്ചത്തിൽ പാടിയ പാട്ടുകളാണ് സങ്കീർത്തനങ്ങൾ. കഷ്ടതയുടെ തീച്ചൂളയിൽ കൂടെ കടന്ന് പോയവരായിരുന്നു ഈ ഭക്തന്മാർ. അവരെ പീഡിപ്പിച്ചവർ വളരെ ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഈ സങ്കീർത്തനക്കാരൻ ദാവീദ് വളരെ പീഡിപ്പിക്കപ്പെട്ട ഒരു ദൈവഭക്തനായിരുന്നു. അസൂയ പൂണ്ട ശൗൽ ദാവീദിനെ വളരെ പീഡിപ്പിച്ചു. കൊല്ലുവാൻ തന്ത്രങ്ങൾ വളരെ മെനഞ്ഞു, കുന്തം ചാണ്ടി, സൈന്യങ്ങളുമായി അനുഗമിച്ചു. മരണത്തിനും തനിക്കും

‘സങ്കീർത്തന ധ്യാനം’ – 16 Read More »

‘സങ്കീർത്തന ധ്യാനം’ – 15

‘സങ്കീർത്തന ധ്യാനം’ – 15പാ. കെ. സി. തോമസ് ‘ദൈവത്തിന്റെ നാമം ഭൂമിയിലൊക്കെയും സ്രേഷ്ഠമായിരിക്കുന്നു’, സങ്കീ : 8:9 പൂർണ്ണ ചന്ദ്രന്റെ ശോഭയിൽ മനോഹരമായ ഒരു ദിവസം ആകാശ മണ്ഡലത്തെയും മനോഹരമായ ഭൂമിയെയും, ആടുകളെ കാത്ത് ഒരു നിർജ്ജന സ്ഥലത്ത് കിടക്കുമ്പോൾ ദാവീദ് ഓർത്ത് രചിച്ച ഒരു കീർത്തനമാണ് 8 – )o സങ്കീർത്തനനം. തന്റെ ചിന്താമണ്ഡലത്തിലൂടെ കടന്ന് പോയ ഓരോ ചിന്തകളും ദൈവത്തിന്റെ നാമം എത്ര സ്രേഷ്ഠം എന്ന ചിന്ത കൊണ്ട് ഹൃദയത്തെ നിറച്ചു. അത്

‘സങ്കീർത്തന ധ്യാനം’ – 15 Read More »

‘സങ്കീർത്തന ധ്യാനം’ – 14

‘സങ്കീർത്തന ധ്യാനം’ – 14പാ. കെ. സി. തോമസ് ‘മർത്യനെ ദൈവം ഓർക്കേണ്ടതിന് അവൻ എന്ത് ?’, സങ്കീ : 8:4 നല്ല തെളിവുള്ള ഒരു രാത്രിയിൽ, ആടുകളെ കാവൽകാത്ത് മരുഭൂമിയിൽ കിടക്കുമ്പോൾ മനോഹരമായ നീലാകാശവും പൂർണ്ണചന്ദ്രന്റെ ശോഭയും ആകാശത്തിൽ വിരിഞ്ഞ് നിൽക്കുന്നത് ദാവീദ് കണ്ട്, ഈ മനോഹരമായ പ്രവഞ്ചത്തിന്റെ വലിപ്പത്തെ ഓർത്തപ്പോൾ ഹൃദയം നന്ദിയാൽ നിറഞ്ഞ് കുറിച്ച വാക്കുകളാണ് ‘മർത്യനെ ദൈവം ഓർക്കേണ്ടതിന് അവൻ എന്ത് ?’ എന്ന വാചകം. സൃഷ്ടിതാവായ ദൈവം മനുഷ്യനെ ഓർത്തു

‘സങ്കീർത്തന ധ്യാനം’ – 14 Read More »

‘സങ്കീർത്തന ധ്യാനം’ – 13

‘സങ്കീർത്തന ധ്യാനം’ – 13പാ. കെ. സി. തോമസ് ‘അവൻ കുഴിച്ച കുഴിയിൽ അവൻ തന്നെ വീണു’, സങ്കീ : 7:15 പ്രതികൂലങ്ങളുടെ നടുവിൽ ഹൃദയ പരമാർത്ഥതയോടെ നിന്ന് ഞാൻ തെറ്റുകാരനാണെങ്കിൽ എന്നെ നിലത്തിട്ട് ചവിട്ടട്ടെ എന്ന് പറഞ്ഞ ദാവീദ്, നീതിയോടെ വിധിക്കുന്ന ന്യായാധിപനായ ദൈവത്തിന്റെ മുൻപിൽ നിന്ന് കൊണ്ട് എന്നെ നീതിക്ക് തക്കവണ്ണം വിധിക്കേണമേ എന്ന് അപ്പീൽ ബോധിപ്പിച്ചു. ദാവീദിന് വിശ്വാസമുണ്ടായിരുന്നു താൻ സേവിക്കുന്ന ദൈവം അന്തിരേന്ദ്രിയങ്ങളെ ശോധന ചെയ്യുന്ന ദൈവമാണ്. ഹൃദയ പരമാർത്ഥികളെ രക്ഷിക്കുന്ന

‘സങ്കീർത്തന ധ്യാനം’ – 13 Read More »

error: Content is protected !!