Tuesday Thoughts

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 09

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 09 പാ. വി. പി. ഫിലിപ്പ് ശരീരത്തിൽ വിശുദ്ധരാകുക : ശരീരം ദൈവത്തിന്റെ ദാനമാണ്. ദൈവം വസിക്കുന്ന തിരുആലയമാണ് നമ്മുടെ ശരീരം. അത് കൊണ്ട് തന്നെ, ശരീരം വിശുദ്ധമായി സൂക്ഷിക്കുവാൻ ദൈവവചനം ഉദ്ബോധിപ്പിക്കുന്നു. യേഹ്ശു ക്രിസ്തുവിന്റെ വാക്കുകളിൽ, ‘എന്നാൽ വലങ്കണ്ണു നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ….’, (മത്തായി : 5:29,30). യേശുവിന്റെ ഈ ഉപദേശം കഠിനവും അപ്രായോഗികമായി തോന്നാം. എന്നാൽ […]

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 09 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 8

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 8 പാ. വി. പി. ഫിലിപ്പ് രഹസ്യ ജീവിതത്തിൽ വിശുദ്ധരാകുക മുൻപ് സൂചിപ്പിച്ചത് പോലെ, ആന്തരിക വിശുദ്ധിക്ക് പ്രാധാന്യം നൽകിയാണ് യേശുക്രിസ്തു ശിഷ്യഗണങ്ങളെ പരിശീലിപ്പിച്ചത്. “ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും”, മത്താ : 5:8 എന്ന ഗിരിപ്രഭാഷണത്തിലെ വാക്കുകൾ ആന്തരിക ശുദ്ധിയെക്കുറിച്ച് ഉദ്ദേശിക്കുന്നതാണ്. മൂല്യനിർണ്ണയത്തിനുള്ള മാനദണ്ഡം പുറമെയുള്ളതല്ല. “നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും”, മത്താ :6:6. ബാഹ്യപ്രകടനങ്ങൾക്കും ബാഹ്യമായ വിശുദ്ധിക്കും നാം അധികം

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 8 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 07

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 07 പാ. വി. പി. ഫിലിപ്പ് നാം വിശുദ്ധിയെ കുറിച്ച് അഭിമാനം കൊള്ളുന്നു. മറ്റുള്ളവരെക്കാൾ വിശുദ്ധരെന്ന് സ്വയം വിലയിരുത്തുന്നു. നമ്മുടെ വിശുദ്ധിയെക്കുറിച്ചുള്ള ന്യായീകരണത്തിൽ പരീശനെക്കാൾ ഒട്ടും മെച്ചമല്ല നമ്മൾ. നമ്മുടെ കാഴ്ചയിൽ ചുങ്കക്കാരൻ പാപിയും, നാം പരിശുദ്ധരുമാണ്. നാം ഉപവസിക്കുന്നു; ദശാംശം കൊടുക്കുന്നു. മറ്റുള്ളവരെപ്പോലെ അല്ല നമ്മൾ. എന്നാൽ ദൈവം നീതികരിച്ചത് ചുങ്കക്കാരനെയായിരുന്നു. നമ്മുടെ വിശുദ്ധജീവിതം മറ്റുള്ളവരുടേത് അപേക്ഷിച്ചു എങ്ങനെയിരിക്കുന്നു എന്നല്ല, ദൈവത്തിന്റെ പരിശുദ്ധിയുമായി ഒത്തിണങ്ങുന്നുണ്ടോ എന്ന് പരിശോധിക്കണം. അപ്പോൾ ‘അയ്യോ, ഞാൻ അരിഷ്ട മനുഷ്യൻ’ എന്ന് നിലവിളിക്കും. വിശുദ്ധിയിലേക്കുള്ള ഒന്നാമത്തെ

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 07 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 06

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 06  പാ. വി. പി. ഫിലിപ്പ് യെശയ്യാവിന്റെ ദർശനം ദൈവത്തിന്റെ പരിശുദ്ധിയെ കുറിച്ച് പ്രതിപാദിക്കുന്ന വേദഭാഗങ്ങളിൽ ഏറ്റവും പ്രസക്തമാണ് യെശയ്യാവിന്റെ ദർശനം (യെശ : 6:1-7) സാറാഫുകൾ ആർത്ത് പാടിയ പാട്ട് യെശയ്യാവ്‌ ഉദ്ധരിക്കുന്നു : “സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ” പഴയ നിയമ പ്രവാചകന്മാരിൽ വേറിട്ട് നിന്ന വ്യക്തിയാണ് യെശയ്യാവ്‌. ദാവീദിന് ശേഷം മുന്നൂറ് വർഷവും യേശുവിന് മുൻപ് എഴുനൂറ് വർഷവുമാണ് യെശയ്യാവിന്റെ കാലഘട്ടം. പഴയനിയമ പ്രവാചകന്മാരിൽ ഭൂരിഭാഗവും സാധാരണ പശ്ചാത്തലത്തിൽ നിന്നുള്ളവർ ആയിരുന്നുവെങ്കിൽ യെശയ്യാവ്‌

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 06 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 05

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 05 പാ. വി. പി. ഫിലിപ്പ് ‘കോദോഷ്’ അഥവാ ദൈവീക ലക്ഷ്യത്തിലേക്ക് തിരിയുക എബ്രായ ഭാഷയിൽ ‘കോദോഷ്’ (kodhesh) എന്ന പദം ‘ഹോളിനെസ്’ എന്ന അർത്ഥത്തിലും ‘കാദോഷ്’ (kodhosh) എന്ന പദം ‘ഹോളി’ എന്ന അർത്ഥത്തിലും ഉപയോഗിച്ചിരിക്കുന്നു. ‘പാപത്തിൽ നിന്ന് മാറുക’എന്ന പരിമിതമായ അർത്ഥത്തിലാണ് നാം വിശുദ്ധിയെ മനസ്സിലാക്കുന്നത്. എന്നാൽ ‘കാദോഷ്’ എന്ന പ്രയോഗം കുറേക്കൂടെ വിശാലമായ അർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. ‘സാധാരണ നിലയിൽ നിന്ന് ദൈവീക ലക്ഷ്യത്തിലേക്ക് വേർതിരിക്കപ്പെടുക’ (Set apart from common use to the divine purpose) എന്ന അർത്ഥമാണ് ‘കാദോഷ്’ നൽകുന്നത്. ചുരുക്കത്തിൽ, പാപം ചെയ്യാതിരുന്നത് കൊണ്ട് വിശുദ്ധൻ ആകുന്നില്ല.

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 05 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 04

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 04 പാ. വി. പി. ഫിലിപ്പ് “ധാർമ്മികവും ആത്മീകവുമായ പൂർണ്ണതയുടെ അവസ്ഥ” (a state of moral and spiritual perfection) എന്നൊരു നിർവചനം വിശുദ്ധിയെ കുറിച്ച് മാന്നിംഗ് (Manning) പറിഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്; “അസാധാരണ കാര്യങ്ങൾ ചെയ്യുന്നതല്ല വിശുദ്ധി, ചെയ്യുന്നതെല്ലാം ഹൃദയശുദ്ധിയിൽ ചെയ്യുന്നതാണ് വിശുദ്ധി” (Holiness does not consist in doing uncommon things, but in doing everything with purity of heart). ഈയൊരു ആശയം വിശുദ്ധിയുടെ വേദപുസ്തക മാനദണ്ഡത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്. അസാധാരണ

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 04 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 03

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 03 പാ. വി. പി. ഫിലിപ്പ് 2 വിജയ ജീവിതം വിശുദ്ധിയിൽ വിശുദ്ധി ഒരു പ്രസംഗ വിഷയമല്ല, അത് ജീവിതമാണ്. വിശുദ്ധിയെക്കുറിച്ച് നന്നായി എഴുതുവാനോ, പ്രസംഗിക്കുവാനോ സാധിച്ചെന്നിരിക്കും. അതിനേക്കാൾ പ്രസക്തമാണ് വിശുദ്ധനായി ജീവിക്കുകയെന്നത്. ഡി. എൽ. മൂഡി പറഞ്ഞത് പോലെ “വിശുദ്ധിയെ കുറിച്ച് സംസാരിക്കുന്നതിനേക്കാൾ വലിയ കാര്യം വിശുദ്ധനായി ജീവിക്കുകയെന്നതാണ്. പ്രകാശഗോപുരം ഒരിക്കലും മണിയടിച്ച് ശബ്ദം കേൾപ്പിക്കുന്നില്ല, അഗ്നി മറ്റുള്ളവരെ വിളിക്കുന്നില്ല – അവ ശോഭിക്ക മാത്രം ചെയ്യുന്നു”. അതെ വിശുദ്ധി ഒരു പ്രകാശഗോപുരം (lighthouse) ആണ്. വളരെ

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 03 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 02

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 02 പാ. വി. പി. ഫിലിപ്പ് ഉപേക്ഷിക്കുക, പിന്തുടരുക രണ്ട് കാര്യങ്ങൾ ഇവിടെ പ്രസക്തമാണ്. ഒന്ന്‌, ദൈവമനുഷ്യൻ വിട്ടോടേണ്ട ചില കാര്യങ്ങളുണ്ട്. രണ്ട്, പൂർണ്ണമായി പിൻപറ്റുകയും മുറുകെ പിടിക്കുകയും ചെയ്യേണ്ട കാര്യങ്ങളുണ്ട്. ഉപേക്ഷിക്കേണ്ടതിനെ ഉപേക്ഷിക്കാഞ്ഞാൽ പിന്തുടരേണ്ടതിനെ പിന്തുടരുവാൻ സാധ്യമല്ല. ഉപേക്ഷിക്കേണ്ട ഒരു കാര്യമാണ് ദ്രവ്യാഗ്രഹം. പൗലോസിന്റെ മറ്റ് ലേഖനങ്ങളിൽ ത്യജിക്കേണ്ട പലതിനെക്കുറിച്ചും വ്യക്തമായ വിവരണം നൽകുന്നുണ്ട്. ദുർന്നടപ്പ്, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജരാശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത്, തുടങ്ങിയവയും അതിൽ ഉൾപ്പെടുന്നു. ദൈവമനുഷ്യന് ഇവയിൽ ഏതെങ്കിലും ചിലത് മുറുകെ പിടിച്ചു കൊണ്ട് നിത്യജീവനെ പിടിച്ചുകൊൾവാൻ കഴിയുകയില്ല. തിമൊഥെയൊസിനോട് വിട്ടോടുവാൻ

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 02 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 01

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 01 പാ. വി. പി. ഫിലിപ്പ് 1 ആരാണ് ദൈവമനുഷ്യൻ ? ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങളെക്കുറിച്ചുള്ള ആത്മാർത്ഥമായ പഠനവും, വിശകലനവും തുടങ്ങുന്നതിന് മുൻപ് ആരാണ് ദൈവമനുഷ്യൻ എന്ന് നാം അറിഞ്ഞിരിക്കണം. നമുക്ക് മാതൃകയാക്കുവാൻ കൊള്ളാകുന്നവരെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നത് ജീവിത വിജയത്തിന് സഹായകമാണ്. ദൈവത്തിന് വേണ്ടി നിലകൊണ്ടവർ പിന്നീട് പാളിപോയത് എങ്ങനെയെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. വേദപുസ്തകത്തിലെ  കഥാപാത്രങ്ങളുടെ ഒരു പ്രത്യേകത, അവരുടെ ജീവിതത്തിലെ നന്മകളോടൊപ്പം തിന്മകളും പ്രതിപാദിച്ചിരിക്കുന്നു എന്നതാണ്. അഥവാ ഒരു വ്യക്തിയുടെ വിജയവും, പരാജയവും

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 01 Read More »

‘ഇതാ, നോഹയുടെ കാലം’ – 73

‘ഇതാ, നോഹയുടെ കാലം’ – 73 പാ. ബി. മോനച്ചൻ, കായംകുളം ഓരോരുത്തനും അവനവന്റെ പ്രവർത്തിക്കുതക്കവണ്ണം പകരം കൊടുക്കുന്നവൻ, നീതിയുള്ള ന്യായാധിപതിയായവൻ, ഇങ്ങ് അടുക്കൽ വാതിൽക്കൽ ആയിരിക്കുന്നു. ശ്രദ്ധിച്ചു കേൾക്കുക നിങ്ങൾക്ക് അവന്റെ കാൽ പെരുമാറ്റം കേൾക്കാം. രാത്രിയുടെ പ്രത്യേകതകളായ ഭയം, ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരി എന്നിവയും വർധിക്കുന്നു. തൊണ്ണൂറ്റി ഒന്നാം സങ്കീർത്തനം ഭക്തന് നൽകുന്ന ഉറപ്പ് “രാത്രിയിലെ ഭയത്തെയും ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും നിനക്ക് പേടിപ്പാനില്ല”എന്നാണ്. അപ്പോൾ രാത്രിയിൽ ഭയത്തിന്റെ വർദ്ധനവും മഹാമാരിയുടെ സഞ്ചാരവും ഉണ്ടാകും. ഇവ രണ്ടും ഇപ്പോൾ വർദ്ധിച്ചിരിക്കുന്നു. രാത്രി

‘ഇതാ, നോഹയുടെ കാലം’ – 73 Read More »

error: Content is protected !!