Friday Fasting

‘സങ്കീർത്തന ധ്യാനം’ – 96

‘സങ്കീർത്തന ധ്യാനം’ – 96 പാ. കെ. സി. തോമസ് ദൈവത്തിന്റെ ഇഷ്ടം ചെയ്‍വാൻ ഞാൻ പ്രിയപ്പെടുന്നു, സങ്കീ : 40:8 “എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്‍വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു”, സങ്കീ : 40:8. മശിഹൈക സങ്കീർത്തനങ്ങളിൽ ഒന്നാണ് നാല്പതാം സങ്കീർത്തനം. ആയതിനാൽ സങ്കീർത്തനക്കാരന്റെ അനുഭവം മാത്രമല്ല മശിഹായെക്കുറിച്ചുള്ള അനുഭവങ്ങൾ കൂടെയാണ് ഈ വാക്യത്തിൽ കാണുന്നത്. ദൈവയിഷ്ടത്തിന് വേണ്ടി സമർപ്പിതമായ ജീവിതമായിരുന്നു യേശുക്രിസ്തുവിന്റെ ജീവിതം. ഗത്സമന തോട്ടത്തിൽ വച്ച് മനുഷ്യവർഗ്ഗത്തിന്റെ ശാപങ്ങളും, ദോഷങ്ങളും പാപങ്ങളും അടങ്ങിയ പാനപാത്രം യേശുവിന്റെ അധരങ്ങളോട് […]

‘സങ്കീർത്തന ധ്യാനം’ – 96 Read More »

‘സങ്കീർത്തന ധ്യാനം’ – 95

‘സങ്കീർത്തന ധ്യാനം’ – 95 പാ. കെ. സി. തോമസ് നമുക്ക് വേണ്ടിയുള്ള ദൈവത്തിന്റെ അത്ഭുത പ്രവർത്തികളും വിചാരങ്ങളും വലുതാകുന്നു, സങ്കീ : 40:5 ദാവീദ് ദൈവത്തെ രുചിച്ചറിഞ്ഞ ഒരു കർത്തൃദാസനായിരുന്നു. തനിക്ക് വേണ്ടിയുള്ള ദൈവത്തിന്റെ വിചാരങ്ങളും പ്രവർത്തികളും എത്ര വലുതാണെന്ന് അനുഭവിച്ചറിയാൻ തനിക്ക് കഴിഞ്ഞിരുന്നു. ഒരു പിതാവ് മക്കൾക്ക് വേണ്ടി വിചാരപ്പെടുന്നത് പോലെ, നാം മക്കൾക്കായി പ്രവർത്തിക്കുന്നതിന് ഉപരിയായി വിചാരപ്പെടുന്നവനും പ്രവർത്തിക്കുന്നവനുമാണ് നമ്മുടെ ദൈവം. നമുക്ക് വേണ്ടിയുള്ള ദൈവത്തിന്റെ വിചാരങ്ങൾ വളരെയാണ്. അത് എണ്ണിക്കൂടാതെവണ്ണം വളരെയാണ്. അത്കൊണ്ടാണ് നാം ഒന്നിനെക്കുറിച്ചും

‘സങ്കീർത്തന ധ്യാനം’ – 95 Read More »

‘സങ്കീർത്തന ധ്യാനം’ – 94

‘സങ്കീർത്തന ധ്യാനം’ – 94 പാ. കെ. സി. തോമസ് യഹോവയെ ആദരിച്ച് ആശ്രയമാക്കി കൊള്ളുന്ന മനുഷ്യൻ ഭാഗ്യവാൻ – സങ്കീ : 40:4 ആരാണ് ഭാഗ്യവാൻ ? വിശുദ്ധ തിരുവെഴുത്തിൽ ഭാഗ്യവാന്മാരുടെ ഒരു വലിയ നിര കാണുന്നു. ലോകം ഭാഗ്യവാനെന്ന് കരുതുന്നവരെയല്ല ദൈവം ഭാഗ്യവാന്മാരായി പ്രഖ്യാപിക്കുന്നത്. ഇവിടെ ദൈവത്തെ ആദരിക്കുകയും വ്യാജത്തിലേക്ക് തിരിയുന്നവരെയും ആദരിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ എന്ന് പറഞ്ഞിരിക്കുന്നു. ആദരിക്കേണ്ടവരെ ആദരിക്കുകയും ആദരിക്കാൻ പാടില്ലാത്തവരെ ആദരിക്കാതിരിക്കുകയും ചെയ്യുന്നവരെയാണ് ഭാഗ്യവാനെന്ന് പ്രശംസിച്ചിരിക്കുന്നത്. ദൈവത്തിന്റെ കൂടാരത്തിൽ വസിക്കുവാനുള്ള ഭാഗ്യം ആർക്കെന്ന്

‘സങ്കീർത്തന ധ്യാനം’ – 94 Read More »

‘സങ്കീർത്തന ധ്യാനം’ – 93

‘സങ്കീർത്തന ധ്യാനം’ – 93 പാ. കെ. സി. തോമസ് ‘എന്റെ കാലുകളെ ഒരു പാറമേൽ നിറുത്തി’, സങ്കീ : 40:2 സങ്കീർത്തനക്കാരനായ ദാവീദ് തന്റെ ജീവിത അനുഭവത്തിൽ നിന്നും കുറിച്ച വരികളാണിത്. തന്റെ കാലുകളെ ഒരു പാറമേൽ ദൈവം നിറുത്തി. എന്റെ കാലുകളെ നാശകരമായ കുഴിയിലും കുഴഞ്ഞ ചേറ്റിലും ആയിരുന്നു. ഈ നാശകരമായ കുഴിയും കുഴഞ്ഞ ചേറും എന്താണ് കാണിക്കുന്നത്. രണ്ട് ആശയത്തിൽ അത് ചിന്തിക്കാൻ കഴിയും. ഒന്ന് പാപത്തിന്റെ ചേറ്റ് കുഴിയിൽ തന്റെ പാദങ്ങൾ

‘സങ്കീർത്തന ധ്യാനം’ – 93 Read More »

‘സങ്കീർത്തന ധ്യാനം’ – 92

‘സങ്കീർത്തന ധ്യാനം’ – 92 പാ. കെ. സി. തോമസ് ഞാൻ ദൈവസന്നിധിയിൽ അന്യനും പരദേശിയും ആകുന്നു, സങ്കീ : 39:12 ദാവീദ് വലിയ ആത്മീയ കാഴ്ചപ്പാടുള്ള ദൈവദാസനായിരുന്നു. യിസ്രായേലിന്റെ രാജാവായിരിക്കുമ്പോൾ തന്നെ താൻ ദൈവമുന്പിൽ ഈ ഭൂമിയിൽ അന്യനും പരദേശിയുമാകുന്നുയെന്ന് ഇവിടെ ഏറ്റ് പറഞ്ഞിരിക്കുന്നു. ദാവീദ് മനോഹരമായ കൊട്ടാരവും വിഭവസമൃദ്ധമായ ഭക്ഷണവും പള്ളിമെത്തയും ഉണ്ടായിരുന്നു. ഭാര്യമാരും ദാസീദാസന്മാരും സൈന്യങ്ങളും ആയുധങ്ങളും അധികാരവും എല്ലാം ഉണ്ടായിരുന്നു. എന്നിട്ടും ദൈവസന്നിധിയിൽ ഒരിയ്ക്കൽ പ്രാർത്ഥിച്ചപ്പോൾ അദ്ദേഹം പ്രാർത്ഥിച്ച വാക്കുകൾ 1

‘സങ്കീർത്തന ധ്യാനം’ – 92 Read More »

‘സങ്കീർത്തന ധ്യാനം’ – 91

‘സങ്കീർത്തന ധ്യാനം’ – 91 പാ. കെ. സി. തോമസ് എന്റെ പ്രത്യാശ ദൈവത്തിൽ വച്ചിരിക്കുന്നു, സങ്കീ : 39:7 നാവിനെ കടിഞ്ഞാണിട്ട് സൂക്ഷിക്കണമെന്ന് ദാവീദ് ഒരു ഉറച്ച തീരുമാനം എടുത്ത് ഉരിയാടാതെ ഒരു ഊമനെ പോലെ ധ്യാനിച്ചു കൊണ്ടിരുന്നു. മാനുഷികമായി സങ്കടം ഉള്ളിൽ പൊങ്ങി വന്നുയെങ്കിലും, ധ്യാനത്തിൽ പരിശുദ്ധാത്മാവാം അഗ്നി ഉള്ളിൽ കത്താൻ തുടങ്ങിയപ്പോൾ മനുഷ്യന്റെ ക്ഷണിക അവസ്ഥയെ കുറിച്ച് ബോധമുണ്ടായി. ആ ചിന്ത തന്നെ ഭരിച്ചു. സങ്കടം മാറിയപ്പോൾ നാവെടുത്ത്‌ സംസാരിച്ചു. മനുഷ്യന്റെ ക്ഷണിക

‘സങ്കീർത്തന ധ്യാനം’ – 91 Read More »

‘സങ്കീർത്തന ധ്യാനം’ – 90

‘സങ്കീർത്തന ധ്യാനം’ – 90 പാ. കെ. സി. തോമസ് നാവ് കൊണ്ട് പാപം ചെയ്യരുത്, സങ്കീ : 39:1മനുഷ്യൻ പാപസ്വഭാവം ഉള്ളവനാണ്. മനസ്സ് കൊണ്ട് മാത്രമല്ല ശരീര അവയവങ്ങൾ കൊണ്ടും മനുഷ്യൻ പാപം ചെയ്യുന്നു. മനുഷ്യൻ പാപം ചെയ്യുന്ന ശരീര അവയവങ്ങളിൽ പ്രധാനപ്പെട്ട ഒരു അവയവമാണ് നാവ്. യേശു പറഞ്ഞു മനുഷ്യൻ പറയുന്ന ഏത് നിസ്സാര വാക്കിനും ന്യായവിധി ദിവസത്തിൽ കണക്ക് കൊടുക്കേണ്ടി വരും. (മത്താ : 12:36). നിസ്സാര വാക്കിന് കണക്ക് കൊടുക്കേണമെങ്കിൽ എത്രയോ

‘സങ്കീർത്തന ധ്യാനം’ – 90 Read More »

‘സങ്കീർത്തന ധ്യാനം’ – 89

‘സങ്കീർത്തന ധ്യാനം’ – 89 പാ. കെ. സി. തോമസ് അവർ നന്മയ്ക്ക് പകരം തിന്മ ചെയ്യുന്നു, സങ്കീ : 38:20 എല്ലാകാലത്തും കാണാൻ കഴിഞ്ഞിട്ടുള്ള ഒരു വലിയ തിന്മയാണ് നന്മ പിന്തുടരുകയും നന്മ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് എതിരെ ദോഷം പ്രവർത്തിക്കുക എന്നത്. അനേക ഭക്തന്മാരുടെ ജീവിതത്തിൽ ആ വിധ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ദാവീദ് നന്മയെ പിന്തുടരുന്ന ഒരു ദൈവദാസനായിരുന്നു. തനിക്ക് ദോഷം ചെയ്ത് തന്നെ കൊന്നു കളയുവാൻ പിന്തുടരുന്ന ശൗലിനെ കൊന്നു കളയുവാൻ അവസരം കിട്ടിയിട്ടും അതിന് ദാവീദ്

‘സങ്കീർത്തന ധ്യാനം’ – 89 Read More »

‘സങ്കീർത്തന ധ്യാനം’ – 88

‘സങ്കീർത്തന ധ്യാനം’ – 88 പാ. കെ. സി. തോമസ് എന്റെ പാപങ്ങളെക്കുറിച്ച് ദുഃഖിക്കുന്നു, സങ്കീ : 38:18 സങ്കീർത്തനകാരനായ ദാവീദ് തന്റെ അനുഭവത്തെ കുറിച്ച് എഴുതിയ വേദഭാഗമാണിത്. സങ്കീർത്തനത്തിന്റെ ആരംഭത്തിൽ താൻ കടന്ന് പോയ ബാലശിക്ഷകളുടെ കാഠിന്യത്തെ കുറിച്ച് എഴുതിയിരിക്കുന്നു. ദൈവം തന്റെ ജനങ്ങളെ പരിശോധനയിലും കഷ്ടതയിലും കൂടെ കടത്തി വിടാറുണ്ട്. ചില കഷ്ടതകൾ അവർക്ക് ബാലശിക്ഷയായി നൽകുന്നതാണ്. സ്നേഹിക്കുന്ന മക്കളെ ദൈവം ശിക്ഷിക്കും. അവരുടെ ഗുണത്തിന് വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. ദൈവത്തിന്റെ വിശുദ്ധി പ്രാപിക്കുവാൻ വേണ്ടിയാണ് അങ്ങനെ

‘സങ്കീർത്തന ധ്യാനം’ – 88 Read More »

‘സങ്കീർത്തന ധ്യാനം’ – 87

‘സങ്കീർത്തന ധ്യാനം’ – 87 പാ. കെ. സി. തോമസ് ചെകിടനെ പോലെ കേൾക്കാതിരുന്നു, സങ്കീ : 38:13 ദാവീദിന്റെ ഒരു അനുതാപ ഗീതമാണ് 38 – )o സങ്കീർത്തനം. ഓർമ്മിക്കത്തക്ക ചില വിഷയങ്ങൾ അടങ്ങിയിരിക്കുന്ന ജ്ഞാപക സങ്കീർത്തനം കൂടെയാണ്. ദാവീദിന്റെ ജീവിതത്തിൽ വലിയ കഷ്ടതയിൽ കൂടെ കടന്ന് പോകേണ്ട സാഹചര്യം ഉണ്ടായി. ദാവീദിന്റെ പാപം നിമിത്തം ദൈവം തന്നെ ബാലശിക്ഷയിലൂടെ കടത്തി വിട്ട് ദൈവത്തിന്റെ വിശുദ്ധി പ്രാപിക്കുവാൻ ഗുണത്തിനായി ശിക്ഷിച്ച സമയം ആയിരുന്നു അത്. എന്നാൽ അതെ സമയം തന്നെ ദാവീദിന്

‘സങ്കീർത്തന ധ്യാനം’ – 87 Read More »

error: Content is protected !!